Loading ...

Home Europe

ട്രംപും ഗ്രേറ്റയും ദാവോസില്‍ നേര്‍ക്കുനേര്‍

ദാവോസ്: ഫോസില്‍ ഇന്ധനങ്ങള്‍ കത്തിച്ച്‌ കാര്‍ബണ്‍ നിര്‍ഗമനം വര്‍ധിപ്പിക്കുന്നത് ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും പരിസ്ഥിതി നാശത്തിനും ഇടയാക്കുമെന്നും ഇക്കാര്യത്തില്‍ നടപടിയെടുക്കാതെ ലോകനേതാക്കള്‍ അനങ്ങാപ്പാറ നയം കൈക്കൊള്ളുകയാണെന്നും സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയും സ്കൂള്‍ വിദ്യാര്‍ഥിനിയുമായ ഗ്രേറ്റാ തുന്‍ബര്‍ഗ് ആരോപിച്ചു. സ്വിസ് റിസോര്‍ട്ട് നഗരമായ ദാവോസില്‍ ലോകസാന്പത്തിക ഫോറം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പൊള്ളയായ വാക്കുകളും വാഗ്ദാനങ്ങളും നല്‍കി ഒന്നും ചെയ്യാതിരിക്കുന്ന രാഷ്ട്രീയക്കാരെയും ബിസിനസ് പ്രമുഖരെയും ഗ്രേറ്റാ ശകാരിച്ചു. ഇതേസമയം, സമ്മേളനത്തെ അഭിസംബോധന ചെയ്ത യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നാശത്തിന്‍റെ പ്രവാചകരെ അപലപിച്ചു. ഗ്രേറ്റയെ അദ്ദേഹം പേരെടുത്തു പറഞ്ഞില്ല.
                ശുഭാപ്തി വിശ്വാസമാണ് ഇപ്പോള്‍ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. തന്‍റെ ഭരണകൂടം സന്പദ് മേഖലയില്‍ കൈവരിച്ച നേട്ടങ്ങളെയും ഊര്‍ജരംഗത്തുണ്ടായ കുതിച്ചുചാട്ടത്തെയും ട്രംപ് എടുത്തു പറഞ്ഞു. അധികാരം ചെലുത്താനും നമ്മുടെയൊക്കെ ജീവിതത്തിന്‍റെ സമസ്ത മേഖലകളുടെയും നിയന്ത്രണം കൈയാളാനുമാണ് നാശം പ്രവചിച്ച്‌ ജനത്തെ പേടിപ്പിക്കുന്നവരുടെ ശ്രമം. പോയകാലത്തെ ഭാഗ്യപ്രവാചകരുടെ പിന്‍ഗാമികളാണ് ഇത്തരക്കാരെന്നും അദ്ദേഹം ആക്ഷേപിച്ചു.യുഎസ് സെനറ്റ് ട്രംപിനെതിരേ ഇംപീച്ചുമെന്‍റ് വിചാരണയ്ക്കു തുടക്കം കുറിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുൻമ്പാണ്  അദ്ദേഹം ദാവോസിലെത്തിയത്.



Related News