Loading ...

Home sports

റേസിങ് ഇതിഹാസം സ്റ്റിര്‍ലിങ് മോസ് ഓര്‍മയായി

ലണ്ടന്‍: കാര്‍ റേസിങ്ങിലെ ഇതിഹാസം സ്റ്റിര്‍ലിങ് മോസ് (90) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഫോര്‍മുല വണ്‍ കാറോട്ട ചരിത്രത്തില്‍ എക്കാലത്തെയും മികച്ച ഡ്രൈവര്‍മാരില്‍ ഒരാളായ മോസിനെ ലോകചാമ്ബ്യന്‍ഷിപ് സ്വന്തമാക്കാനാവാത്ത സൂപ്പര്‍ താരമെന്നാണ് വിശേഷിപ്പിക്കുന്നത്. ദൈര്‍ഘ്യമേറിയ കരിയറില്‍ 529 എഫ്.വണ്‍ റേസില്‍ 212ലും ഒന്നാമതെത്തിയെങ്കിലും മോസിന് ഒരിക്കല്‍പോലും ചാമ്ബ്യന്‍ഷിപ് ജയിക്കാനായില്ല. 1955 മുതല്‍ 1961 വരെയുള്ള ഏഴു സീസണില്‍ വിവിധ ഗ്രാന്‍ഡ്പ്രീകളിലായി ഒട്ടേറെ വിജയങ്ങള്‍ നേടി.പക്ഷേ, ചാമ്ബ്യന്‍ഷിപ്പില്‍ നാലു തവണ റണ്ണര്‍ അപ്പും, മൂന്നു തവണ മൂന്നാം സ്ഥാനത്തുമായിരുന്നു. ഫോര്‍മുല വണ്ണില്‍ അര്‍ജന്‍റീന ഇതിഹാസം യുവാന്‍ മാനുവല്‍ ഫാനിഗോക്ക് പിന്നില്‍ മൂന്നു വട്ടം റണ്ണേഴ്സ് അപ്പാവാനായിരുന്നു മോസിെന്‍റ വിധി. 1955ല്‍ സ്വന്തം നാട്ടില്‍ നടന്ന ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രീയില്‍ ഫാനിഗോയെ വീഴ്ത്തിയാണ് മോസ് താരമായത്

Related News