Loading ...

Home Europe

ജര്‍മനിയില്‍ ലോക്ക്ഡൗണ്‍ മാര്‍ച്ച്‌ 7 വരെ നീട്ടി

ബര്‍ലിന്‍: രാജ്യത്ത് തുടരുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാര്‍ച്ച്‌ ഏഴ് വരെ നീട്ടാന്‍ ജര്‍മനി തീരുമാനിച്ചു. ചാന്‍സലര്‍ അംഗല മെര്‍ക്കലും പതിനാറ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.ഫെബ്രുവരി പകുതി വരെയാണ് നിലവിലുള്ള ലോക്ക്ഡൗണിന്‍റെ കാലാവധി. ഇത് മാര്‍ച്ച്‌ 14 വരെ നീട്ടണമെന്നാണ് ചില സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടത്. മറ്റു സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് മാര്‍ച്ച്‌ ഏഴ് വരെയാക്കിയത്.

മൂന്നു മാസത്തെ കടുത്ത നിയന്ത്രണങ്ങള്‍ക്കൊടുവില്‍ രാജ്യത്ത് രോഗബാധ കുറഞ്ഞുവരുകയാണെന്ന് മെര്‍ക്കല്‍ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. പുരോഗതി തൃപ്തികരമാണ്. എന്നാല്‍, കൂടുതല്‍ വ്യാപനശേഷിയുള്ള വൈറസിന്‍റെ വകഭേദങ്ങളെ കരുതിയിരിക്കേണ്ടത് ഉണ്ടെന്നും അവര്‍ ഓര്‍മിപ്പിച്ചു.കൊറോണ വൈറസ് പാന്‍ഡെമിക്കിനെതിരെയുള്ള പോരാട്ടത്തിന്‍റെ ശക്തി വര്‍ധിപ്പിയ്ക്കാനാണ് രാജ്യ വ്യാപകമായി അടച്ചുപൂട്ടല്‍ മാര്‍ച്ച്‌ 7 വരെ തുടരാന്‍ തീരുമാനിച്ചതെന്ന് ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ അറിയിച്ചു.

നിലവിലെ അടച്ചുപൂട്ടല്‍ മാര്‍ച്ച്‌ 14 ലേക്ക് നീട്ടണമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെങ്കിലും 16 സംസ്ഥാന മുഖ്യമന്ത്രിമാരുടെ വിയോജിപ്പിനെ തുടര്‍ന്നാണ് മാര്‍ച്ച്‌ ഏഴുവരെയാക്കിയത്. മാര്‍ച്ച്‌ 7 ന് അവസാനിപ്പിക്കണമെന്ന് നിരവധി സംസ്ഥാന മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ആദ്യം കണ്ടെത്തിയ കൂടുതല്‍ പകര്‍ച്ചവ്യാധി വൈറസ് വകഭേദങ്ങളില്‍ ഭയം വളരുന്നതിനാല്‍ ജര്‍മ്മനിയിലെ ആളുകളോട് ക്ഷമയോടെ നിയന്ത്രണങ്ങള്‍ പാലിയ്ക്കണമെന്ന് അവര്‍ ആഹ്വാനം ചെയ്തു. നിലവിലെ കോണ്‍ടാക്റ്റ് നിയമങ്ങള്‍ പ്രകാരം, ജീവനക്കാര്‍ക്ക് മറ്റൊരാളുമായി കണ്ടുമുട്ടാന്‍ അനുവാദമുണ്ട്. സന്പര്‍ക്കം ഏറ്റവും കുറഞ്ഞതാക്കാന്‍ സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. മാര്‍ച്ച്‌ പകുതി വരെയുള്ള കാലഘട്ടത്തെ ജര്‍മ്മനിയുടെ പാന്‍ഡെമിക് മാനേജ്മെന്‍റിന് അസ്തിത്വ മായിരിയ്ക്കുകയാണന്നും അവര്‍ പറഞ്ഞു. ബെര്‍ലിനിലെ ചാന്‍സലര്‍ കാര്യാലയത്തില്‍ അഞ്ചുമണിക്കൂറിലേറെ നടന്ന കൊറോണ ഉച്ചകോടിയില്‍ സംസ്ഥാനമുഖ്യമന്ത്രിമാര്‍ എല്ലാവരും തന്നെ വാക്സിന്‍ പരാജയത്തെപ്പറ്റി സംസാരിച്ചു.

Related News