Loading ...

Home Europe

ജര്‍മന്‍ തെരഞ്ഞെടുപ്പ്; ആര്‍ക്കും ഭൂരിപക്ഷമില്ല

ബെര്‍ലിന്‍: ജര്‍മന്‍ പാര്‍ലമെന്‍റിലേക്കു ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ല. ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്‍റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കും (സിഡിയു) ബവേറിയ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സഹോദര പാര്‍ട്ടിയായ ക്രിസ്ത്യന്‍ സോഷ്യല്‍ യൂണിയനും (സിഎസ്‌യു) മേല്‍ നിലവിലെ ധനമന്ത്രി ഒലാഫ് ഷോള്‍സ് നേതൃത്വം നല്‍കുന്ന സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എസ്പിഡി) നേരിയ മുന്‍ തൂക്കംനേടി.

സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി 25.9% ഉം ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ (സിഡിയു-സിഎസ്‌യു സഖ്യം) 24.1 % ഉം വോട്ടും നേടി. ഗ്രീന്‍ പാര്‍ട്ടി (ഇടതുപക്ഷ പരിസ്ഥിതി വാദികള്‍)-14.8%, ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി (തീവ്രവലതുപക്ഷം)-11.5 %, ദി ലിങ്ക് പാര്‍ട്ടി (തീവ്ര ഇടതുപക്ഷം)-10.3%, ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി- 4.8 % എന്നിങ്ങനെയാണു മറ്റു പാര്‍ട്ടികള്‍ക്കു ലഭിച്ച വോട്ട് ശതമാനം.

ഒറ്റയ്ക്കു ഭരിക്കാന്‍ 31 ശതമാനം വോട്ടിന്‍റെ ഭൂരിപക്ഷം ആവശ്യമാണ്. ചെറു പാര്‍ട്ടികളുടെ കൂട്ടുപിടിച്ച്‌ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ എസ്പിഡി, സിഡിയു സഖ്യങ്ങള്‍ ശ്രമം ആരംഭിച്ചു.
വ്യക്തമായ ജനവിധിയാണെന്നും ശക്തമായ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ഒലാഫ് ഷോള്‍സ് പറഞ്ഞു. സിഡിയു സഖ്യം സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നു മെര്‍ക്കലിന്‍റെ പിന്‍ഗാമിയും ചാന്‍സലര്‍ സ്ഥാനാര്‍ഥിയുമായ അര്‍മിന്‍ ലാഷെറ്റ് പറഞ്ഞു.

16 വര്‍ഷമായി നാലുവട്ടം ചാന്‍സലര്‍ പദവിയില്‍ മെര്‍ക്കല്‍ ഭരിച്ചപ്പോള്‍ 12 വര്‍ഷവും സഖ്യ സര്‍ക്കാരാണ് ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് രാഷ്‌ട്രീയം വിട്ട മെര്‍ക്കല്‍ സിഡിയു പാര്‍ട്ടിയുടെ പ്രചാരണത്തിനെത്തിയിരുന്നു.

ബുണ്ടസ്റ്റാഗ് എന്ന് അറിയപ്പെടുന്ന ജര്‍മന്‍ പാര്‍ലമെന്‍റിലെ 299 സീറ്റിലേക്കു നേരിട്ട് തെരഞ്ഞെടുപ്പും മറ്റു സീറ്റുകളിലേക്കു പാര്‍ട്ടികള്‍ക്കു ലഭിക്കുന്ന വോട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രാതിനിധ്യം നല്‍കുകയുമാണു ചെയ്യുക. 

ബുണ്ടസ്റ്റാഗില്‍ ചുരുങ്ങിയത് 598 സീറ്റുകളെങ്കിലും വേണം. പാര്‍ട്ടികളുടെ വോട്ട് വിഹിതം അനുസരിച്ച്‌ ഇത്തവണ 738 അംഗങ്ങളുണ്ടായിരിക്കും. എസ്പിഡി-206, സിഡിയു-196, ഗ്രീന്‍ പാര്‍ട്ടി-118, ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി- 92, ഓള്‍ട്ടര്‍ നേറ്റീവ് ഫോര്‍ ജര്‍മനി-83, ഇടതുപക്ഷ പാര്‍ട്ടി- 39, എസ്‌എസ്ഡബ്ല്യു (ഡാനിഷ് ന്യൂനപക്ഷ പാര്‍ട്ടി)-1 വീതം സീറ്റുകള്‍ ലഭിച്ചു.

Related News