Loading ...

Home sports

ക്രിയേറ്റീവല്ലാത്ത മധ്യനിര

കൊച്ചി: കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്സിെന്‍റ കളിയോര്‍മയുണ്ടോ? à´Ž.ടി.കെയെ അവരുടെ തട്ടകത്തില്‍ 2-0ത്തിന് തോല്‍പിച്ച്‌ തുടങ്ങിയ ബ്ലാസ്റ്റേഴ്സ് പിന്നീടൊരു ജയം കണ്ടത് അഞ്ചുമാസങ്ങള്‍ക്ക് ശേഷമായിരുന്നു. ജയമില്ലാത്ത നീണ്ട 14 മത്സരങ്ങള്‍. രണ്ടേരണ്ടു ജയങ്ങള്‍ മാത്രമുള്ള à´† സീസണിലെ ദുരന്തപതനം ഓര്‍മ മാത്രം. പുതിയ സീസണില്‍ പുതിയൊരു ബ്ലാസ്റ്റേഴ്സായി മാറി à´Ž.ടി.കെയെ തോല്‍പിച്ചുകൊണ്ടു തുടങ്ങിയെങ്കിലും പോയവര്‍ഷത്തെ ആവര്‍ത്തനമില്ലാതിരിക്കട്ടെയെന്നാണ് ആരാധകരുടെ പ്രാര്‍ഥന. അഞ്ചാം സീസണില്‍ 6-1ന് തോല്‍പിച്ച ജോര്‍ജ് കോസ്റ്റയുടെ സംഘത്തോട് പകരം ചോദിക്കാമെന്ന പ്രതീക്ഷയിലിറങ്ങിയ ബ്ലാസ്റ്റേഴ്സിന് പക്ഷേ, മുംബൈക്കു മുന്നില്‍ വീണ്ടും അടിതെറ്റി. ഒരു തോല്‍വിയോടെ ടീമിെന്‍റ ഭാവി എഴുതിത്തള്ളാനാവില്ലെങ്കിലും തന്ത്രശാലിയായ േകാച്ച്‌ എല്‍കോ ഷട്ടോറി മനസ്സില്‍ കാണുന്നത് മൈതാനത്തു കാണുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. വിന്നിങ് ഇലവനെ തൊട്ടടുത്ത മത്സരത്തിലും ഇറക്കുന്നത് ഫുട്ബാള്‍ ലോകത്ത് പതിവുള്ളതാണ്. കുറുകിയ പാസിങ് ഗെയിമുമായി നീങ്ങുന്ന ബ്ലാസ്റ്റേഴ്സ്, കളിയുടെ മനോഹാരിത പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഏക സ്ട്രൈക്കര്‍ ഒഗ്ബച്ചെയിലേക്ക് പന്ത് വിതരണം ചെയ്യാന്‍ പലപ്പോഴും മധ്യനിരക്കാവുന്നില്ല. à´Ž.ടി.കെക്കെതിരായ ബ്ലാസ്റ്റേഴ്സിെന്‍റ മത്സരം നന്നായി വീക്ഷിച്ച, മുംബൈയുടെ പറങ്കി കോച്ച്‌ ജോര്‍ജ് കോസ്റ്റ ഒഗ്ബച്ചെക്ക് പന്ത് ലഭിക്കാതിരിക്കാന്‍ പ്രത്യേക 'സജ്ജീകരണങ്ങള്‍' ഒരുക്കിയതും സന്ദര്‍ശകര്‍ക്ക് തുണയായി. വിങ്ങുകളിലൂടെ മലയാളി താരം പ്രശാന്തും ഹാളിചരണ്‍ നര്‍സാരിയും കുതിക്കുന്നുണ്ടെങ്കിലും അപകടകരമായ ക്രോസുകള്‍ നല്‍കാന്‍ മുംബൈക്കെതിരെ കഴിഞ്ഞില്ല. സെനഗാള്‍ താരം മുസ്തഫ നിങ്ങും ശരാശരി മാത്രമായി.ക്രിയേറ്റിവ് മിഡ്ഫീല്‍ഡറായ മലയാളി താരം സഹല്‍ അബ്ദുസ്സമദിനെ ഇറക്കുേമ്ബാഴേക്കും സമയവും അതിക്രമിച്ചിരുന്നു. അവസാനത്തില്‍ കെ.പി. രാഹുലും സഹലും നടത്തിയ നീക്കങ്ങളാണ് ചെറിയ തോതിലെങ്കിലും മുംബൈ പ്രതിരോധത്തില്‍ അങ്കലാപ്പുണ്ടാക്കിയത്. ബിലാല്‍ ബിഗ് സീറോ  ചോരുന്ന കൈകളും ആത്മവിശ്വാസമില്ലാത്ത ശരീരഭാഷയുമായി ഗോളി ബിലാല്‍ ഖാന്‍ വീണ്ടും ആരാധകരുടെ ചങ്കിടിപ്പാവുകയാണ്. മുംബൈയുടെ വിജയഗോളിെന്‍റ പഴി പങ്കിടാന്‍ പ്രതിരോധ നിരക്കാരുമുണ്ടെങ്കിലും, പന്തിനെ കണ്ടഭാവം നടിക്കാതെ പോവാന്‍ അനുവദിച്ച ബിലാലിെന്‍റ വീഴ്ചക്ക് മാപ്പില്ല. കോച്ചിെന്‍റ പാസിങ് ഗെയിമുമായി ഇനിയും പൊരുത്തപ്പെട്ടില്ലെന്ന് മുംബൈക്കെതിരായ മത്സരത്തിലും അദ്ദേഹം തെളിയിച്ചു. ബാള്‍ ക്ലിയറന്‍സില്‍പോലും ഡിഫന്‍ററുമായി മൈന്‍റ് ടു മൈന്‍റ് ആശയവിനിമയത്തിനുപോലും ബിലാലിന് കഴിഞ്ഞില്ല. തുടര്‍ച്ചയായ മൈനസ് പാസില്‍ അസ്വസ്ഥനായിരുന്നു ബ്ലാസ്റ്റേഴ്സ് ഗോളി. അടുത്ത മത്സരമാവുേമ്ബാഴേക്കും 18കാരന്‍ ജീക്സണ്‍ തനോജത്തിനെയും കോച്ചിന് മാറ്റി പരീക്ഷിക്കേണ്ടിവരും. രണ്ടു മത്സരത്തിലും അവസരം ലഭിച്ച അണ്ടര്‍ 17 ലോകകപ്പ് താരത്തിന് പക്ഷേ, എടുത്തുപറയാവുന്ന ഇംപാക്‌ട് മത്സരത്തില്‍ ഉണ്ടാക്കാനായിട്ടില്ല. മുംബൈയുടെ മികച്ച മുന്നേറ്റനിരയെ അവസാനം വരെ ജെയ്റോ റോഡ്രിഗസും ജിയാനി സുവര്‍ലൂണും പ്രതിരോധിച്ചിരുന്നു. നവംബര്‍ രണ്ടിന് ഹൈദരാബാദ് എഫ്.സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിെന്‍റ അടുത്ത മത്സരം. രണ്ട് മഞ്ഞക്കാര്‍ഡുകള്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ വാങ്ങിയ ജെയ്റോക്ക് പുറത്തിരിക്കേണ്ടിവരുന്നതും എല്‍കോ ഷട്ടോറിക്ക് മറ്റൊരു തലവേദനയാവും.

Related News