Loading ...

Home USA

ബൈഡന്‍ മുന്നില്‍; അമേരിക്കയില്‍ അനിശ്ചിതത്വം തുടരുന്നു

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ അനിശ്ചിതത്വവും ആകാംക്ഷയും തുടരുന്നതിനിടെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡനു വിജയസാധ്യതയേറി. à´…ന്തിമഫലം ഈയാഴ്ച അവസാനത്തോടെ മാത്രമേ പുറത്തുവരികയുള്ളൂവെന്നാണു സൂചന. 538 അംഗ ഇലക്ടറല്‍ കോളജില്‍ 270 പേരുടെ പിന്തുണയാണു വേണ്ടത്.

ബൈഡന്‍ ഇതുവരെ 264 പേരുടെ പിന്തുണ ഉറപ്പിച്ചുകഴിഞ്ഞു. ആറു പേരുടെ പിന്തുണകൂടി ലഭിച്ചാല്‍ ബൈഡന്‍ അമേരിക്കയുടെ 45-ാം പ്രസിഡന്‍റാകും. ബൈഡനൊപ്പം ഇന്ത്യന്‍ വംശജയായ കമല ഹാരിസ് അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്‍റാകും.

റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ ഥിയും പ്രസിഡന്‍റുമായ ഡോണള്‍ഡ് ട്രംപിന് 214 പേരുടെ പിന്തുണയാണുള്ളത്. ജോര്‍ജിയ(16 വോട്ട്), പെന്‍സില്‍വേനിയ(20), നോര്‍ത്ത് കരോളൈന(15), നെവാഡ(ആറ്) എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലാണു തുടരുന്നത്. നാലിടത്തും വിജയിച്ചാലേ ട്രംപിന് അധികാരത്തുടര്‍ച്ച ലഭിക്കൂ.

വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്പോള്‍ വിജയം നമുക്കായിരിക്കുമെന്ന് അനുയായികളോടു ബൈഡന്‍ പറഞ്ഞു. ""ഞാന്‍ അമേരിക്കന്‍ പ്രസിഡന്‍റായി ഭരിക്കും. ഇനി റെഡ് സ്റ്റേറ്റ്സും ബ്ലൂ സ്റ്റേറ്റ്സും ഉണ്ടാകില്ല; യുണെറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക മാത്രം''-ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. ഈയാഴ്ച അവസാനത്തോടെ ചിത്രം വ്യക്തമാകുമെന്നും പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സും നാലു വര്‍ഷംകൂടി അധികാരത്തില്‍ തുടരുമെന്നും ട്രംപിന്‍റെ മുഖ്യപ്രചാരകനായ ജേസണ്‍ മില്ലര്‍ പറഞ്ഞു.

ഫലപ്രഖ്യാ പനത്തിലെ അനിശ്ചിതത്വം തുടരുന്നതിനിടെ അമേരിക്കയിലെ വിവിധ പ്രദേശങ്ങളില്‍ ബൈഡന്‍-ട്രംപ് പക്ഷക്കാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. മാന്‍ഹട്ടനില്‍ 60 പേര്‍ അറസ്റ്റിലായി. വോട്ടെണ്ണല്‍ സംബന്ധിച്ച്‌ ട്രംപ് പക്ഷം കോട‌തിയെ സമീപിച്ചിരിക്കുകയാണ്. വിസ്കോണ്‍സിന്‍, ജോര്‍ജിയ, പെന്‍സില്‍വേനിയ, മിഷിഗണ്‍ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ സംബന്ധിച്ചാണു ട്രംപ് പക്ഷം പരാതികളുന്നയിച്ചിരിക്കുന്നത്. വിസ്കോണ്‍സിനില്‍ വീണ്ടും വോട്ടെണ്ണണമെന്നാണ് ട്രംപിന്‍റെ ആവശ്യം. സംസ്ഥാനത്തെ വിവിധ കൗണ്ടികളില്‍ വോട്ടെണ്ണലില്‍ ക്രമക്കേടുണ്ടായെന്നാണു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആരോപണം.

വിസ്കോണ്‍സിനില്‍ സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള വ്യത്യാസം ഒരു ശതമാനത്തില്‍ താഴെയാണ്. ഈ സാഹചര്യത്തില്‍ സ്ഥാനാര്‍ഥിക്ക് വീണ്ടും വോട്ടെണ്ണല്‍ ആവശ്യപ്പെടാം.

120 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പോളിംഗാണ് ഇത്തവണ അമേരിക്കയില്‍ രേഖപ്പെടുത്തിയത്- 66.9 ശതമാനം. ജോ ബൈഡന് ഇതുവരെ 7.2 കോടി വോട്ടും ഡോണള്‍ഡ് ട്രംപിന് 6.85 കോടി വോട്ടും ലഭിച്ചു. കഴിഞ്ഞ തവണത്തേക്കാള്‍ ട്രംപിന് 45 ലക്ഷം വോട്ട് ഇത്തവണ കൂടുതല്‍ ലഭിച്ചു.

Related News