Loading ...

Home USA

സമ്പദ്‌വ്യവസ്ഥ, വര്‍ണസമത്വം, കാലാവസ്ഥാ വ്യതിയാനം; പ്രഥമപരിഗണനകൾ പ്രഖ്യാപിച്ച്‌ ജോ ബൈഡന്‍

വാഷിംഗ്ടണ്‍: കോവിഡ്-19 മഹാമാരി നിയന്ത്രണവിധേയമാക്കുക, സന്പദ്‌വ്യവസ്ഥ വീണ്ടെടുക്കല്‍, വര്‍ണസമത്വം, കാലാവസ്ഥാ വ്യതിയാനം എന്നിവയ്ക്കു പുതുതായി തെരഞ്ഞെടുക്കപ്പെട്ട യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും വൈസ് പ്രസിഡന്‍റ് കമലാ ഹാരിസും കൂടുതല്‍ പ്രാധാന്യം നല്‍കും. à´•àµ‹â€‹â€‹â€‹â€‹â€‹â€‹à´µà´¿â€‹â€‹â€‹â€‹â€‹â€‹à´¡àµ-19, സന്പദ്‌വ്യവസ്ഥ വീണ്ടെടുക്കല്‍, വര്‍ണസമത്വം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങള്‍ക്കു പ്രഥമപരിഗണന നല്‍കുമെന്ന് ബൈഡന്‍റെ സംഘം വെബ്സൈറ്റില്‍ നടത്തിയ പുതിയ അപ്‌ഡേഷനില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞകാലത്തു ചെയ്തവ പുനര്‍നിര്‍മിക്കാനല്ല ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. എന്നത്തേതിനെക്കാള്‍ മികച്ചതാക്കി മാറ്റാനുള്ള അവസരമാണിതെന്ന് ബൈഡന്‍-ഹാരിസ് അധികാരകൈമാറ്റ സംഘം ഞായറാഴ്ച പറഞ്ഞു. 2021 ജനുവരി 20നാണ് അമേരിക്കയുടെ പുതിയ പ്രസിഡന്‍റ് അധികാരമേല്‍ക്കുക. ബൈഡനും ഹാരിസും ചുമതലയേറ്റാല്‍ മഹാമാരി നിയന്ത്രണ വിധേയമാക്കുന്നതിനും അമേരിക്കയെ വീണ്ടെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സംഘം വ്യക്തമാക്കി. സുഗമമായ അധികാര കൈമാറ്റം സാധ്യമാക്കുന്നതിനും പുതിയ സര്‍ക്കാരിന്‍റെ ആദ്യദിനംതന്നെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനുമുള്ള സാഹചര്യമൊരുക്കുകയുമാണ് അധികാരകൈമാറ്റ സംഘത്തിന്‍റെ ദൗത്യം.

മഹാമാരിയെ നേരിടുന്നതിനും കുടുംബങ്ങളെയും ചെറുകിട വ്യവസായങ്ങളെയും സംരക്ഷിക്കുന്നതിനുമായി ഫെഡറല്‍ സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നു ബൈഡന്‍ വിശ്വസിക്കുന്നു. പൊതുആരോഗ്യ രംഗത്തെ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ പാലിക്കും. വിശ്വാസ്യത വര്‍ധിപ്പിച്ച്‌, സുതാര്യമായ ഭരണം കാഴ്ചവയ്ക്കുമെന്നും സംഘം വ്യക്തമാക്കി. സന്പദ്‌വ്യവസ്ഥയെ വീണ്ടെടുക്കുകയാണ് പരിഗണനയില്‍ രണ്ടാമത്തേത്ത്.ഇതിനായി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

വര്‍ണവെറി, സാന്പത്തിക അസമത്വം എന്നിവയ്ക്കെതിരേ നടപടികള്‍ സ്വീകരിക്കും. സഖ്യകക്ഷികള്‍, സമിതികള്‍ എന്നിവയ്ക്കൊപ്പം എങ്ങിനെ പ്രവര്‍ത്തിക്കണമെന്ന് ബൈഡന് അറിയാം.
പാരീസ് ഉടന്പടിയില്‍ അമേരിക്കയെ വീണ്ടും എത്തിക്കുകമാത്രമല്ല, അതിനപ്പുറം കാര്യങ്ങള്‍ ചെയ്യുമെന്നും ആഭ്യന്തരകാലാവസ്ഥാ വ്യതിയാനത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നും വെബ്സൈറ്റില്‍ പറയുന്നു.

Related News