Loading ...

Home USA

ç

വാഷിംഗ്ടണ്‍: വിദേശ വിദ്യാര്‍ഥികള്‍ പഠനശേഷം യുഎസില്‍ തുടരുന്നത് തടയുന്നതിനുള്ള ബില്‍ ജനപ്രതിനിധി സഭയില്‍ റിപ്പബ്ളിക്കന്‍ അംഗങ്ങള്‍ വീണ്ടും അവതരിപ്പിച്ചു. യുഎസ് കോണ്‍ഗ്രസില്‍ ബില്‍ പാസായി നിയമമായാല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കും.

ജനപ്രതിനിധിസഭാംഗങ്ങളായ പോള്‍ എ ഗോസര്‍, മൊ ബ്രൂക്ക്സ്, ആന്‍ഡ് ബിംഗ്സ്, മാറ്റ് ഗയ്റ്റ്സ് എന്നിവരാണു ബില്‍ അവതരിപ്പിച്ചത്. കുടിയേറ്റത്തൊഴിലാളികള്‍ക്കു ജോലി ഉറപ്പു നല്‍കുന്ന ഓപ്ഷണല്‍ പ്രാക്ടീസിംഗ് ട്രെയിനിംഗ് (ഒപിടി) പദ്ധതി ഭേദഗതി ചെയ്യണമെന്നാണു കോണ്‍ഗ്രസില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടത്.

തദ്ദേശ തൊഴിലാളികള്‍ക്കു പകരം കുറഞ്ഞ വേതനത്തില്‍ കുടിയേറ്റത്തൊഴിലാളികള്‍ക്കു ജോലി നല്‍കാന്‍ വ്യവസ്ഥ നല്‍കുന്നതാണ് ഒപിടി പദ്ധതി. ഒപിടി തദ്ദേശ തൊഴിലാളി വിരുദ്ധമാണെന്നു ഗോസര്‍ പുതിയ അമേരിക്കന്‍ തദ്ദേശ നൈപുണ്യ തൊഴിലാളി ക്ഷേമ ബില്‍ അവതരിപ്പിക്കവേ പറഞ്ഞു. ഒപിടി പദ്ധതിയില്‍ 80,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നുണ്ട്. ഒപിടിക്കെതിരേയുള്ള ബില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കു ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയിലും സെനറ്റിലും പാസാകാന്‍ സാധ്യതയില്ല.

ഒപിടി പദ്ധതി പ്രകാരം ബിരുദത്തിനുശേഷം ഒരുലക്ഷത്തോളം വിദേശ വിദ്യാര്‍ഥികള്‍ക്കു മൂന്നു വര്‍ഷം യുഎസില്‍ ജോലി ചെയ്യുന്നതിനുള്ള എച്ച്‌-1 ബി വീസ ലഭിച്ചെന്നും ബില്‍ അവതരിപ്പിക്കവേ ഗോസര്‍ പറഞ്ഞു.

Related News