Loading ...

Home Australia/NZ

ഓസ്ട്രേലിയന്‍ പാര്‍ലമെന്‍റ് ജീവനക്കാരില്‍ മൂന്നിലൊന്നും ലൈംഗിക ആക്രമണങ്ങള്‍ക്ക് ഇരകളായതായി റിപ്പോര്‍ട്ട്

കാന്‍ബറ: ഓസ്ട്രേലിയന്‍ പാര്‍ലമെന്‍റിലെ ജീവനക്കാരില്‍ മൂന്നിലൊന്നും ലൈംഗിക ആക്രമണങ്ങള്‍ക്ക് ഇരകളായതായി അന്വേഷണ റിപ്പോര്‍ട്ട്.വനിതാ എംപിമാരും ഇതിലുള്‍പ്പെടുന്നു.

മന്ത്രിയുടെ ഓഫീസില്‍വച്ച്‌ സഹപ്രവര്‍ത്തകന്‍ തന്നെ പീഡിപ്പിച്ചതായി ബ്രിട്ടാനി ഹിഗ്ഗിന്‍സ് എന്ന ജീവനക്കാരി ഈ വര്‍ഷമാദ്യം ഉന്നയിച്ച ആരോപണം ഓസ്ട്രേലിയയില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസന്‍റെ ഫെബ്രുവരിയിലെ ഉത്തരവു പ്രകാരം അന്വേഷണം നടത്തിയ ലിംഗവിവേച കമ്മീഷണര്‍ കെയ്റ്റ് ജെങ്കിന്‍സിന്‍റെ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍. വനിതാ എംപിമാരില്‍ 63 ശതമാനവും അതിക്രമം നേരിടുന്നു.



Related News