Loading ...

Home USA

ട്രംപ്- കിം കാർദാഷിയാൻ കൂടിക്കാഴ്ച വൈറ്റ്ഹൗസിൽ

വാഷിംഗ്ടൺ ഡിസി: റിയാലിറ്റി ടെലിവിഷൻ താരം à´•à´¿à´‚ കാർദാഷിയാൻ വൈറ്റ്ഹൗസിലെത്തി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ കണ്ടു. മയക്കുമരുന്നു കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട അറുപത്തിമൂന്നുകാരി ആലിസ് മേരി ജോൺസണു ശിക്ഷായിളവു നല്കണമെന്ന് അഭ്യർഥിച്ചാണ് കാർദാഷിയാൻ ട്രംപിനെ കണ്ടത്. 

വെള്ളിയാഴ്ച ഉച്ചയ്ക്കെത്തിയ താരം ഒരു മണിക്കൂറോളം വൈറ്റ്ഹൗസിൽ ചെലവഴിച്ചു. 
കാർദാഷിയാനൊപ്പം നിൽക്കുന്ന ചിത്രം ട്രംപ് ട്വീറ്റ് ചെയ്തു. ജയിൽനയം പരിഷ്കരിക്കുന്നതിനെക്കുറിച്ചായിരുന്നു ചർച്ചയെന്നും അദ്ദേഹം പറഞ്ഞു. ആലിസ് മേരി ജോൺസണിന്‍റെ ശിക്ഷായിളവിനായി കാർദാഷിയാൻ പ്രചാരണം നടത്തിവരുകയാണ്. 


2016ലെ തെരഞ്ഞെടുപ്പിൽ കാർദാഷിയാൻ ഹില്ലരി ക്ലിന്‍റണായിരുന്നു പിന്തുണ നൽകിയത്. 
കാർദാഷിയാന്‍റെ ഭർത്താവും സംഗീതജ്ഞനുമായ കയ്നി വെസ്റ്റ് അടുത്തിടെ ട്വിറ്ററിലൂടെ ട്രംപിനു ശക്തമായ പിന്തുണ നല്കിവരുന്നു. 

Related News