Loading ...

Home Gulf

സമാധാനത്തിന്‍റ സന്ദേശവാഹകര്‍ക്ക് ആശംസ

ഗള്‍ഫ് നാടുകളില്‍ നിരവധി സവിശേഷതകൊണ്ട് വ്യതിരിക്തത പുലര്‍ത്തുന്ന നാടാണ് ഒമാന്‍. 49ാമത് ദേശീയദിനാഘോഷത്തിെന്‍റ ആരവങ്ങള്‍ക്കൊപ്പം പ്രിയ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ആല്‍ സഈദിെന്‍റ 79ാം പിറന്നാളും ആഘോഷിക്കുകയാണ്. 1940 നവംബര്‍ 18ന് ദോഫാറില്‍ ജനിച്ച സുല്‍ത്താന്‍ ഖാബൂസ് സലാലയില്‍ പ്രാഥമിക വിദ്യാഭ്യാസവും ഇന്ത്യയിലെ പുണെയില്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും നേടി. തുടര്‍ന്ന് ഇംഗ്ലണ്ടിലെ റോയല്‍ മിലിറ്ററി സൈനിക അക്കാദമിയില്‍ ബിരുദ പഠനത്തിന് ചേര്‍ന്നു. ഇന്ത്യയിലെ പഠനകാലത്ത് മുന്‍ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മയുടെ ശിഷ്യത്വം സ്വീകരിക്കാന്‍ അദ്ദേഹത്തിന് സൗഭാഗ്യമുണ്ടായി. 1970ല്‍ ഒമാെന്‍റ സിംഹാസനത്തില്‍ സുല്‍ത്താനായി അവരോധിതനാകുന്നത് വരെ പിതാവ് സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിെന്‍റ ശിക്ഷണത്തില്‍ സലാലയിലെ ഇസ്ലാമിക കലാലയങ്ങളില്‍ പഠനം തുടര്‍ന്നു.ആധുനിക ഒമാെന്‍റ ശില്‍പിയെന്ന നിലക്ക് ഒമാനികളുടെ കണ്ണിലുണ്ണിയാണ് സുല്‍ത്താന്‍ ഖാബൂസ്. ഇതര ഗള്‍ഫ് നാടുകളില്‍നിന്ന് ഭൂപ്രകൃതിയിലും സാമൂഹിക-സാംസ്കാരിക മേഖലയിലും ഇസ്ലാമിക കര്‍മശാസ്ത്ര രംഗത്തും ഒമാന്‍ വ്യത്യസ്തമാണ്. അധികാരമേല്‍ക്കുേമ്ബാള്‍ തീര്‍ത്തും പിന്നാക്കാവസ്ഥയിലായിരുന്ന രാജ്യത്തെ ദീഘവീക്ഷണമുള്ളതും വിവേകപൂര്‍വവുമായ പദ്ധതികളിലൂടെ അറബ്-മുസ്ലിം ലോകത്ത് അഭിമാനാവഹമായ പുരോഗതിയുടെ മാതൃകയാക്കി മാറ്റിയെടുക്കാന്‍ സുല്‍ത്താന്‍ ഖാബൂസിന് സാധിച്ചു.മേഖലയില്‍ പലപ്പോഴും കനത്തു തൂങ്ങിവരുന്ന സംഘര്‍ഷങ്ങളുടെയും സംഘട്ടനങ്ങളുടെയും കാര്‍മേഘങ്ങളെ വകഞ്ഞുമാറ്റുന്നതില്‍ ഒമാന്‍ സ്തുത്യര്‍ഹമായ പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് നാളിതുവരെയുള്ള ചരിത്രം നമ്മെ ബോധ്യപ്പെടുത്തും. ഇറാനിലെ ഇസ്ലാമിക വിപ്ലവാനന്തരം ഇറാഖിെന്‍റ ഇറാന്‍ ആക്രമണത്തിനും തുടര്‍ന്ന് ഇറാഖിെന്‍റ കുവൈത്ത് അധിനിവേശത്തിനും അമേരിക്കയുടെ നേതൃത്വത്തില്‍ പടിഞ്ഞാറന്‍ സാമ്രാജ്യത്വ ശക്തികള്‍ അറബ്നാടുകളില്‍ അസ്വസ്ഥ കലുഷമായ അന്തരീക്ഷം സൃഷ്ടിച്ച ശേഷവും ഉണ്ടായ രാഷ്ട്രാന്തരീയ ദിശാമാറ്റത്തിന് ചുക്കാന്‍ പിടിച്ചത് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ആണെന്നത് ലോകം അംഗീകരിച്ച യാഥാര്‍ഥ്യമാണ്. രാഷ്ട്രങ്ങള്‍ തമ്മില്‍ പരസ്പരമുള്ള തര്‍ക്കങ്ങള്‍ സമാധാന സംഭാഷണങ്ങളിലൂടെ പരിഹരിക്കണമെന്ന പ്രഖ്യാപിത നിലപാട് ഒമാന്‍ ഇന്നും തുടര്‍ന്നുവരുന്നു.ഇറാനുമായി അമേരിക്കയും വന്‍ശക്തികളുമുണ്ടാക്കിയ ആണവക്കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ ചുക്കാന്‍ പിടിച്ചത് ഒമാനാണ്. ട്രംപ് ഭരണകൂടം ആണവക്കരാറില്‍നിന്ന് പിന്മാറിയ ശേഷം മേഖലയിലുണ്ടായ എണ്ണ ടാങ്കര്‍ ആക്രമണം മുതലുള്ള സംഘര്‍ഷാവസ്ഥകള്‍ ലഘൂകരിക്കാനും ഒമാന്‍ ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്. സിറിയന്‍, യമന്‍ പ്രശ്നപരിഹാരങ്ങള്‍ക്കും തുടക്കം മുതല്‍ ശ്രമങ്ങള്‍ നടത്തിവരുന്നു. മേഖലയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതിന് ഒമാന്‍ നടത്തുന്ന ശ്രമങ്ങള്‍ െഎക്യരാഷ്ട്രസഭയുടെ വരെ പ്രശംസക്ക് പാത്രമായ ഒന്നാണ്. സിറിയയിലെ ബശ്ശാറുല്‍ അസദ് ഭരണകൂടവുമായും ഇറാന്‍ ഭരണകൂടവുമായും യമനിലെ ഹൂതി വിമതരുമായും നല്ല ബന്ധം പുലര്‍ത്തുന്ന രാഷ്ട്രമാണ് ഒമാന്‍. അതിനാല്‍ െഎക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിെല ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് പലപ്പോഴും ഒമാന്‍ വേദിയൊരുക്കിയിട്ടുണ്ട്. ഖത്തറും മറ്റ് അറബ് രാഷ്ട്രങ്ങളുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കുവൈത്തിനൊപ്പം ഒമാനും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. മേഖലയിലെ സംഘര്‍ഷങ്ങള്‍ക്ക് അടിസ്ഥാനം ഇസ്രായേല്‍-ഫലസ്തീന്‍ വിഷയമാണെന്ന നിലപാട് െഎക്യരാഷ്ട്ര സഭയിലടക്കം ഒമാന്‍ ഉന്നയിച്ചിട്ടുണ്ട്. കിഴക്കന്‍ ജറൂസലം തലസ്ഥാനമായുള്ള സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം യാഥാര്‍ഥ്യമാക്കുന്നതിലൂടെയാണ് പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരം സാധ്യമാകൂവെന്നാണ് ഒമാന്‍ നിലപാട്. ഫലസ്തീനില്‍ എംബസി സ്ഥാപിക്കുമെന്നും ഒമാന്‍ അറിയിച്ചിരുന്നു.സുന്നി-ശിയ സംഘര്‍ഷത്തിെന്‍റ തായ്വേരുകള്‍ ആഴ്ന്നിറങ്ങാത്ത ഒമാന്‍ 'അബാദി' മദ്ഹബ് കര്‍മശാസ്ത്ര രംഗത്ത് സ്വീകരിക്കുന്നവരാണ്. അതിനാല്‍ മുസ്ലിം ലോകത്ത് സംഘര്‍ഷത്തിന് വഴിമരുന്നിട്ട വിചാരധാരകളെ സമന്വയിപ്പിക്കുന്നതില്‍ മധ്യസ്ഥത വഹിക്കാന്‍ ഒമാനികള്‍ എന്തുകൊണ്ടും അര്‍ഹരാണ്. ആഗോളതലത്തില്‍ മുസ്ലിം ജനത അനുഭവിക്കുന്ന അഭിശപ്തമായ സുന്നി-ശിയ സംഘര്‍ഷം ലഘൂകരിക്കാന്‍ 2012ല്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് നേതൃത്വം നല്‍കി ആരംഭിച്ച സുന്നി-ശിയ സംവാദവേദിക്ക് ഒമാന്‍ ശക്തമായ പിന്തുണ നല്‍കിയിരുന്നു. പക്ഷേ, അതു സാക്ഷാത്കരിക്കുന്നതിനു മുമ്ബായി അബ്ദുല്ല രാജാവ് കാലഗതി പ്രാപിച്ചത് മുസ്ലിം ലോകത്തിന് നിരാശയും തീരാദുഃഖം വന്നു ഭവിക്കാന്‍ കാരണമായി. സുല്‍ത്താന്‍ ഖാബൂസിന് ഈ രംഗത്ത് വലിയ സംഭാവനകള്‍ അര്‍പ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ മുസ്ലിം ലോകത്തിനുള്ളത്.എണ്ണവരുമാനത്തില്‍നിന്നുള്ള കുറവ് പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള സാമ്ബത്തിക വൈവിധ്യവത്കരണ പദ്ധതികള്‍ കാര്യക്ഷമമായി മുന്നോട്ട്പോവുകയാണ്. സമ്ബദ് വ്യവസ്ഥയുടെ വൈവിധ്യവത്കരണത്തെ കുറിച്ച്‌ ആദ്യം ചിന്തിച്ച രാഷ്ട്രം ഒമാനാണ്. 1995ല്‍ തുടക്കമിട്ട 'വിഷന്‍ 2020' പദ്ധതി രാജ്യത്തെ വികസനത്തിെന്‍റ പുതിയ ദിശകളിലേക്കാണ് തിരിച്ചുവിട്ടത്. എണ്ണയില്‍നിന്നുള്ള വരുമാനം ഉപയോഗിച്ച്‌ ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ടൂറിസം, ചരക്കുഗതാഗതം തുടങ്ങിയ മേഖലകളില്‍ നിക്ഷേപം വര്‍ധിപ്പിക്കാനും ഇതുവഴി സ്വദേശികള്‍ക്ക് തൊഴിലവസരങ്ങളും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതി രാജ്യത്തെ വികസിത രാജ്യങ്ങളുടെ നിരയിലേക്ക് ഉയര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. എണ്ണയിതര വരുമാനം കൂടുതലായി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള 'വിഷന്‍ 2040' പദ്ധതിക്ക് അടുത്ത വര്‍ഷം തുടക്കമാകും. വിഷന്‍ 2040 പദ്ധതിയില്‍ സ്വകാര്യ മേഖലക്ക് സുപ്രധാന പങ്കാളിത്തമാകും ഉണ്ടാവുക. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ ആഗോള തലത്തില്‍ മത്സരക്ഷമതയാര്‍ജിച്ച സമ്ബദ് വ്യവസ്ഥ വളര്‍ത്തിയെടുക്കുകയാണ് 'വിഷന്‍ 2040'െന്‍റ ലക്ഷ്യം. പുതിയ വിദേശ മൂലധന നിക്ഷേപ നിയമം അടുത്ത ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. നിലവിലുളള വിദേശ നിക്ഷേപ നിയമത്തില്‍നിന്ന് വ്യത്യസ്തമായി നിരവധി ആനുകൂല്യങ്ങളാണ് പുതിയ നിയമം നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.രാജ്യത്തിെന്‍റ എണ്ണ സമ്ബത്ത് ആധുനികതക്കും വികസനത്തിനും ജനക്ഷേമത്തിനുംവേണ്ടി ഉപയോഗിച്ചതാണ് ജനങ്ങളുടെ വിശ്വാസവും സ്നേഹവും കരുതലും ഭരണാധികാരിയെ തേടിയെത്താന്‍ കാരണം. അറബ് വസന്തകാലത്തും ഒമാനില്‍ മുഴങ്ങിയത് 'സുല്‍ത്താന്‍ ഖാബൂസ്, ഞങ്ങള്‍ നിങ്ങളെ വിശ്വസിക്കുന്നു' എന്ന മുദ്രാവാക്യമായിരുന്നു. ഗള്‍ഫ് മേഖലയില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരിക്കുന്ന ഭരണാധികാരിയെന്ന പദവിക്ക് സുല്‍ത്താന്‍ ഖാബൂസിനെ അര്‍ഹനാക്കിയതും ഇൗ പ്രവര്‍ത്തനങ്ങളാണ്.ജനങ്ങളുടെ മനസ്സറിയുന്ന ഭരണാധികാരി, രാഷ്ട്രനേതാവിെന്‍റ സ്വപ്നങ്ങളെ നെഞ്ചേറ്റുന്ന ജനത, കഴിഞ്ഞ 49 വര്‍ഷത്തിനിടെ ഒമാന്‍ കൈവരിച്ച മുന്നേറ്റത്തെ ഒറ്റവാക്കില്‍ ഇങ്ങനെ എഴുതാം. വികസനത്തിെന്‍റ വന്‍ കുതിപ്പിന് എല്ലാ വാതായനങ്ങളും തുറന്നുനല്‍കിയ സുല്‍ത്താന്‍ ഖാബൂസിെന്‍റ ആയുരാരോഗ്യത്തിനും ഒമാെന്‍റ ശാശ്വത സമാധാനത്തിനും ശാന്തിക്കും ജനതയുടെ സര്‍വതോമുഖമായ ഐശ്വര്യത്തിനും പുരോഗതിക്കും പ്രവാസികളുടെ, വിശിഷ്യാ ഇന്ത്യക്കാരുടെ സുരക്ഷിത നിലനില്‍പിനും യശസ്സിനുമായി പ്രാര്‍ഥിക്കുന്നു. എല്ലാവര്‍ക്കും ദേശീയ ദിനാശംസകള്‍. സുല്‍ത്താന്‍ ഖാബൂസ് ദീര്‍ഘായുഷ്മാനായിരിക്കട്ടെ!

Related News