Loading ...

Home Gulf

കുവൈത്ത് ദേശാടനക്കിളികളുടെ ഇഷ്ടകേന്ദ്രം

കുവൈത്ത് സിറ്റി: ശൈത്യകാലം വരുന്നതോടെ പലതരം ദേശാടനപ്പക്ഷികളുടെയും ഈറ്റില്ലമാണ് കുവൈത്ത്.
400ഓളം ദേശാടനപ്പക്ഷികള്‍ കുവൈത്ത് മുറിച്ചുകടന്ന് യാത്രചെയ്യുന്നു. പരുന്ത് വര്‍ഗത്തില്‍പെട്ട ചിലയിനങ്ങള്‍ ഒഴികെ മിക്കവയും കുവൈത്ത് ഇടത്താവളമാക്കുന്നു.കുവൈത്തിെന്‍റ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും ദേശാടനക്കിളികള്‍ കൂടുതലെത്താന്‍ കാരണമാവുന്നു. മധ്യേഷ്യ, കിഴക്കന്‍ യൂറോപ്പ്, സൈബീരിയന്‍ പ്രദേശങ്ങളില്‍നിന്ന് ഇന്ത്യ, പാകിസ്താന്‍, ആഫ്രിക്കന്‍ പ്രദേശങ്ങളിലേക്കുള്ള പക്ഷികളുടെ ദേശാടനത്തിെന്‍റ പ്രധാന ഉൗടുവഴിയാണ് ഗള്‍ഫ്. അതിനാല്‍ വടക്കുപടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന കുവൈത്തിന് ദേശാടനപാതയിലെ ഇരട്ട ഇടനാഴി എന്ന പ്രത്യേകതയുണ്ട്. വസന്തകാലത്ത് കുവൈത്തില്‍ ദേശാടനക്കിളികള്‍ വ്യാപകമായെത്തും. തണുപ്പിെന്‍റ കാഠിന്യം, മഴ, മേഘം തുടങ്ങിയ ഘടകങ്ങള്‍ക്കനുസരിച്ച്‌ ചില വര്‍ഷങ്ങളില്‍ പക്ഷികളുടെ എണ്ണം കൂടുകയും കുറയുകയും ചെയ്യും.
കുവൈത്തില്‍ ഏത് കാലാവസ്ഥയിലും ഭക്ഷണവും വെള്ളവും ലഭിക്കുന്ന പ്രത്യേക സംരക്ഷിത മേഖലകളുണ്ട്. ജഹ്റ, സബാഹ് അല്‍ അഹ്മദ് നാച്ചുറല്‍ റിസര്‍വുകളില്‍ ദേശാടനക്കിളികള്‍ എത്താറുണ്ട്.ചൂട് ഇഷ്ടപ്പെടുന്ന പക്ഷികള്‍ വേനലില്‍ എത്തി കുവൈത്തില്‍ കൂടുതല്‍ കാലം തങ്ങാറുണ്ട്. എല്ലാ വര്‍ഷവും ഇത്തരം ദേശാടനപ്പക്ഷികളെ കാണാനും തണുപ്പ് ആസ്വദിക്കാനും ശുവൈഖ് തീരത്തെത്തുന്നവര്‍ നിരവധിയാണ്. രാജഹംസം ഇനത്തിലുള്ള പക്ഷികളാണ് കുവൈത്ത് തീരത്ത് കൂടുതലെത്തുന്നത്.വെളിച്ചം വന്ന് ആസ്വാദകര്‍ വീടണയുമ്ബോള്‍ ഇവരും പുതിയ ദേശം തേടി കൂട്ടത്തോടെ ഉയരങ്ങളിലേക്ക് പറക്കും.

Related News