Loading ...

Home Gulf

വീണ്ടും പെരുമഴ... വരുന്നത് മൂന്ന് ന്യൂന മര്‍ദ്ദങ്ങള്‍; പ്രവാസികള്‍ക്ക് ജാഗ്രത

ഈ മാസം ആദ്യ പകുതിയില്‍ ഒമാനില്‍ വീണ്ടും കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യത. കാലാവസ്ഥാ വ്യതിയാനം ശക്തമായ ഇടത്തരം മഴക്കും കാരണമായേക്കുമെന്ന് സിവില്‍ ആവിയേഷന്‍ പൊതു അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ന്യൂന മര്‍ദ്ദം മൂലമാണ് കാലാവസ്ഥ വ്യതിയാനം അനുഭവപ്പെടാന്‍ കാരണം. മൂന്ന് ന്യൂന മര്‍ദ്ദങ്ങളാണ് ഒമാന്‍ തീരത്തെ ബാധിക്കുകയെന്ന് പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മുസന്തം, തെക്കന്‍ ബാത്തിന, വടക്കന്‍ ബാത്തിന, അല്‍ ദാഖിറ, അല്‍ ദാഖിലിയ്യ, മസ്കത്ത് എന്നീ ഗവര്‍ണേററ്റുകളിലും വടക്കന്‍ ശര്‍ഖിയ്യ, തെക്കന്‍ ശര്‍ഖിയ്യ ഗവര്‍ണറേറ്റുകളിലെ പര്‍വ്വത മേഖലകളിലുമാണ് മഴ കാര്യമായി ബാധിക്കുക. ആദ്യ ന്യൂന മര്‍ദ്ദം ഇന്നും നാളെയും അനുഭവപ്പെടാനാണ് സാധ്യത. നേരിയതും ഇടത്തരം മഴയുമാണ് ആദ്യ ന്യുനമര്‍ദ്ദത്തില്‍ അനുഭവപ്പെടുക. രണ്ടാം ന്യുന മര്‍ദ്ദം ഈ മാസം ഏഴ്, എട്ട്, ഒമ്ബത് ദിവസങ്ങളില്‍ അനുഭവപ്പെടും. ശക്തമായതോ ഇടത്തരത്തിലുള്ളതോ ആയ മഴക്കാണ് സാധ്യത. ഡിസംബര്‍ മധ്യത്തോടെ മൂന്നാമത്തെ ന്യൂന മാര്‍ദ്ദം അനുഭവപ്പെടാനാണ് സാധ്യതയെന്ന് സിവില്‍ ആവിയേഷന്‍ പൊതു അതോരിറ്റി മുന്നറിയിപ്പ് നല്‍കുന്നു. കലാവസ്ഥ അസ്ഥിരമായി തന്നെ നില്‍ക്കുമെന്നും എന്നാല്‍ കലാവസ്ഥ മുന്നറിയിപ്പ് മാറാന്‍ സാധ്യത ഉണ്ട് . ഇൗ മാസം ആദ്യ പകുതിയില്‍ ഒമാനില്‍ വീണ്ടും കാലാവസ്ഥ വ്യതിയാനത്തിന് സാധ്യത. ശക്തമായ ഇടത്തരം മഴക്കും കാലാവസ്ഥ വ്യതിയാനം കാരണമായേക്കുമെന്ന് സിവില്‍ ആവിയേഷന്‍ പൊതു അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ന്യൂനമര്‍ദമാണ് കാലാവസ്ഥ വ്യതിയാനം അനുഭവപ്പെടാന്‍ കാരണം. ഇൗ മാസം ആദ്യ പകുതയില്‍ മൂന്ന് ന്യൂന മര്‍ദങ്ങളാണ് ഒമാന്‍ തീരത്തെ ബാധിക്കുകയെന്ന് പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മുസന്തം, തെക്കന്‍ ബാത്തിന, വടക്കന്‍ ബാത്തിന, അല്‍ ദാഖിറ, അല്‍ ദാഖിലിയ്യ, മസ്കത്ത് എന്നീ ഗവര്‍ണേററ്റുകളിലും വടക്കന്‍ ശര്‍ഖിയ്യ, തെക്കന്‍ ശര്‍ഖിയ്യ ഗവര്‍ണറേറ്റുകളിലെ പര്‍വത മേഖലകളിലുമാണ് മഴ കാര്യമായി ബാധിക്കുക. ആദ്യ ന്യൂന മര്‍ദം നാളെയും മറ്റന്നാളും അനുഭവപ്പെടാനാണ് സാധ്യത. നേരിയതും ഇടത്തരം മഴയുമാണ് ആദ്യ ന്യൂനമര്‍ദത്തില്‍ അനുഭവപ്പെടുക. രണ്ടാം ന്യൂനമര്‍ദം ഇൗ മാസം ഏഴ്, എട്ട്, ഒമ്ബത് ദിവസങ്ങളില്‍ അനുഭവപ്പെടും. ഒന്നോ ഒന്നരയോ ദിവസം കാലാവസ്ഥ വ്യതിയാനമുണ്ടാവും. ശക്തമായതോ ഇടത്തരത്തിലുള്ളതോ ആയ മഴക്കാണ് സാധ്യത. ഡിസംബര്‍ മധ്യത്തോടെ മൂന്നാമത്തെ ന്യൂനമാര്‍ദം അനുഭവപ്പെടാനാണ് സാധ്യതയെന്ന് സിവില്‍ ആവിയേഷന്‍ പൊതു അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു. നേരിയ, ഇടത്തരം, ശക്തമായ മഴക്കാണ് സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു. കാലാവസ്ഥ അസ്ഥിരമായിതന്നെ നില്‍ക്കുമെന്നും എന്നാല്‍ കാലാവസ്ഥ മുന്നറിയിപ്പ് മാറാന്‍ സാധ്യതയുണ്ടെന്നും പി.എ.സി.എ അറിയിക്കുന്നു. ഒമാനിലെ കാലാവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്. മഴയും കാറ്റും ഒമാനില്‍ ഇടക്കിടെ എത്തുന്നുണ്ട്. കഴിഞ്ഞയാഴ്ച ഒമാെന്‍റ വിവിധ ഭാഗങ്ങളില്‍ മഴ അനുഭവെപ്പട്ടിരുന്നു. വന്‍ നാശനഷ്ടങ്ങളാണ് ശക്തമായ മഴ കാരണം ഒമാെന്‍റ വിവിധ ഭാഗങ്ങളില്‍ ഉണ്ടായത്. കാര്‍ഷിക മേഖലയടക്കം വിവിധ മേഖലകളെ മഴ പ്രതികൂലമായി ബാധിച്ചു. മത്ര സൂഖിലും മഴ വന്‍നാശം വിതച്ചു. കടകളില്‍ വെള്ളി കയറുകയും തുണികളും മറ്റു വസ്തുക്കളും മഴ വെള്ളം കയറി കേടുവരുകയും ചെയ്തു. സൂഖിലെ ഏതാണ്ടെല്ലാ വ്യാപാരസ്ഥാപനങ്ങള്‍ക്കും മഴ നാശനഷ്്ട മുണ്ടാക്കിയിരുന്നു. മറ്റും ഭാഗങ്ങളിലും മഴ ദുരന്തം വിതറിയിരുന്നു. നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോവുകയും റോഡുകള്‍ക്കും മറ്റും കേടുപാടുകള്‍ ഉണ്ടായതടക്കം മഴ ഏറെ ദുരന്തമുണ്ടാക്കിയിരുന്നു. അതിനാല്‍ അടുത്ത കാലാവസ്ഥ വ്യതിയാനം മത്രയിലെയും മറ്റും കച്ചവടക്കാര്‍ക്ക് ഏറെ ആശങ്കയുണ്ടാക്കും.

Related News