Loading ...

Home Gulf

വലയ ഗ്രഹണ പ്രതിഭാസം വേറിട്ട അനുഭവമാക്കാന്‍ ടൂറിസം മന്ത്രാലയം

മസ്‌കത്ത്: നടക്കാനിരിക്കുന്ന വലയ ഗ്രഹണ പ്രതിഭാസം പ്രാദേശിക, അന്തര്‍ദേശീയ വിനോദസഞ്ചാരികള്‍ക്ക് നവ്യാനുഭവമാക്കാന്‍ ടൂറിസം മന്ത്രാലയം ഒരുങ്ങുന്നു.ഒമാന്‍ ജ്യോതിശാസ്ത്ര സൊസൈറ്റിയുമായി (ഒ‌.എ‌.എസ്) സഹകരിച്ചാണ് മന്ത്രാലയം വിപുല സംവിധാനങ്ങളും സൗകര്യങ്ങളുമേര്‍പ്പെടുത്തുന്നത്. ഡിസംബര്‍ 26ന് രാവിലെയാണ് പ്രതിഭാസം.
ഭൂമിയില്‍നിന്നു നോക്കുമ്ബോള്‍ ചന്ദ്രെന്‍റ കോണീയവ്യാസം സൂര്യേന്‍റതിനെക്കാള്‍ ചെറുതാണെങ്കില്‍ ഗ്രഹണസമയത്ത് സൂര്യബിംബത്തിെന്‍റ ബാഹ്യഭാഗം വലയംപോലെ ചന്ദ്രന് വെളിയില്‍ കാണാനാകും. ഇത്തരം സൂര്യഗ്രഹണങ്ങളാണ് വലയ സൂര്യഗ്രഹണം (Annular eclipse) എന്ന് അറിയപ്പെടുന്നത്. ഒരു വലയസൂര്യഗ്രഹണം ആയിരക്കണക്കിനു കിലോമീറ്റര്‍ വീതിയില്‍ ഭാഗികമായി നിരീക്ഷിക്കാന്‍ സാധിക്കും.വാര്‍ഷിക വലയ ഗ്രഹണ പ്രതിഭാസത്തിന് പ്രോഗ്രാം തയാറാക്കുന്നതില്‍ ഒമാന്‍ ജ്യോതിശാസ്ത്ര സൊസൈറ്റിയുമായും മറ്റ് പ്രധാന സംഘടനകളുമായും സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ടൂറിസം മന്ത്രാലയത്തിലെ ടൂറിസം പ്രോഗ്രാം ഡയറക്ടര്‍ അന്‍വര്‍ അല്‍ ബലുഷി പറഞ്ഞു. ശാസ്ത്രീയ സംഭവങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഈ സംരംഭം ഒമാനെ ടൂറിസത്തിെന്‍റ മുന്‍നിരയിലേക്ക് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രഹണത്തെക്കുറിച്ച്‌ വ്യക്തികളില്‍ അവബോധം സൃഷ്ടിക്കാനും വിവിധ ഗവര്‍ണറേറ്റുകളിലെയും ജ്യോതിശാസ്ത്ര ക്യാമ്ബുകളിലെയും സംഘടിത പ്രവര്‍ത്തനങ്ങളിലൂടെ ഈ പ്രതിഭാസം സുരക്ഷിതമായി കാണാനുള്ള സുല്‍ത്താനേറ്റിെന്‍റ കഴിവുകള്‍ ലോകത്തെ അറിയിക്കാനുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍‌ഡോവ്‌മെന്‍റ്, മതകാര്യ മന്ത്രാലയത്തിെന്‍റ കൂടി സഹകരണത്തോടെ ഒമാന്‍ ജ്യോതിശാസ്ത്ര സൊസൈറ്റി സുല്‍ത്താനേറ്റിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ കൂട്ട നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തും. കൂടാതെ, റാസ് അല്‍ റുവായിസില്‍ (അല്‍ വുസ്ത) വാര്‍ഷിക വലയ ഗ്രഹണ ക്യാമ്ബും ഒരുക്കും. സൗരോര്‍ജ ഫില്‍ട്ടറുകള്‍ ഘടിപ്പിച്ച നിരവധി ജ്യോതിശാസ്ത്ര ദൂരദര്‍ശിനികളൊരുക്കും. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഈ അപൂര്‍വ പ്രതിഭാസം കാണാന്‍ സൊസൈറ്റിയുടെയും ടൂറിസം മന്ത്രാലയത്തിെന്‍റയും നേതൃത്വത്തില്‍ രാജ്യത്ത് പ്രചാരണവും നടത്തും. ഗവേഷണവും ശാസ്ത്രീയ പഠനങ്ങളും വഴി ഗവേഷകരെയും ശാസ്ത്ര സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഈ പദ്ധതിയിലൂടെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പുത്തന്‍ അനുഭവം നല്‍കാന്‍ ടൂറിസം മന്ത്രാലയം ലക്ഷ്യമിടുന്നു. ശാസ്ത്രീയ ഗവേഷണങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും ശാസ്ത്ര ടൂറിസം പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ജ്യോതിശാസ്ത്ര പ്രേമികളെയും ജ്യോതിശാസ്ത്രജ്ഞരെയും കെട്ടിപ്പടുക്കാന്‍ സഹായകമാകും.

Related News